Index

സങ്കീര്‍ത്തനങ്ങള്‍ - Chapter 24

1. ഭൂമിയും അതിലെ സമസ്‌ത വസ്‌തുക്കളും ഭൂതലവും അതിലെ നിവാസികളുംകര്‍ത്താവിന്‍േറതാണ്‌.
2. സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്‍െറ അടിസ്‌ഥാനമുറപ്പിച്ചതും നദിക്കു മുകളില്‍ അതിനെസ്‌ഥാപിച്ചതും അവിടുന്നാണ്‌.
3. കര്‍ത്താവിന്‍െറ മലയില്‍ ആരു കയറും? അവിടുത്തെ വിശുദ്‌ധസ്‌ഥലത്ത്‌ആരു നില്‍ക്കും?
4. കളങ്കമറ്റ കൈകളും നിര്‍മലമായഹൃദയവും ഉള്ളവന്‍, മിഥ്യയുടെമേല്‍ മനസ്‌സു പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനും തന്നെ.
5. അവന്‍െറ മേല്‍ കര്‍ത്താവ്‌ അനുഗ്രഹം ചൊരിയും; രക്‌ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും.
6. ഇപ്രകാരമുള്ളവരാണ്‌ അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണു യാക്കോബിന്‍െറ ദൈവത്തെ തേടുന്നത്‌.
7. കവാടങ്ങളേ, ശിരസ്‌സുയര്‍ത്തുവിന്‍; പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍, മഹത്വത്തിന്‍െറ രാജാവ്‌ പ്രവേശിക്കട്ടെ!
8. ആരാണ്‌ ഈ മഹത്വത്തിന്‍െറ രാജാവ്‌? പ്രബലനും ശക്‌തനുമായ കര്‍ത്താവ്‌, യുദ്‌ധവീരനായ കര്‍ത്താവുതന്നെ.
9. കവാടങ്ങളേ, ശിരസ്‌സുയര്‍ത്തുവിന്‍;പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍, മഹത്വത്തിന്‍െറ രാജാവു പ്രവേശിക്കട്ടെ!
10. ആരാണ്‌ ഈ മഹത്വത്തിന്‍െറ രാജാവ്‌? സൈന്യങ്ങളുടെ കര്‍ത്താവു തന്നെ; അവിടുന്നാണു മഹത്വത്തിന്‍െറ രാജാവ്‌.
1. ഭൂമിയും അതിലെ സമസ്‌ത വസ്‌തുക്കളും ഭൂതലവും അതിലെ നിവാസികളുംകര്‍ത്താവിന്‍േറതാണ്‌.
2. സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്‍െറ അടിസ്‌ഥാനമുറപ്പിച്ചതും നദിക്കു മുകളില്‍ അതിനെസ്‌ഥാപിച്ചതും അവിടുന്നാണ്‌.
3. കര്‍ത്താവിന്‍െറ മലയില്‍ ആരു കയറും? അവിടുത്തെ വിശുദ്‌ധസ്‌ഥലത്ത്‌ആരു നില്‍ക്കും?
4. കളങ്കമറ്റ കൈകളും നിര്‍മലമായഹൃദയവും ഉള്ളവന്‍, മിഥ്യയുടെമേല്‍ മനസ്‌സു പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനും തന്നെ.
5. അവന്‍െറ മേല്‍ കര്‍ത്താവ്‌ അനുഗ്രഹം ചൊരിയും; രക്‌ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും.
6. ഇപ്രകാരമുള്ളവരാണ്‌ അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണു യാക്കോബിന്‍െറ ദൈവത്തെ തേടുന്നത്‌.
7. കവാടങ്ങളേ, ശിരസ്‌സുയര്‍ത്തുവിന്‍; പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍, മഹത്വത്തിന്‍െറ രാജാവ്‌ പ്രവേശിക്കട്ടെ!
8. ആരാണ്‌ ഈ മഹത്വത്തിന്‍െറ രാജാവ്‌? പ്രബലനും ശക്‌തനുമായ കര്‍ത്താവ്‌, യുദ്‌ധവീരനായ കര്‍ത്താവുതന്നെ.
9. കവാടങ്ങളേ, ശിരസ്‌സുയര്‍ത്തുവിന്‍;പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍, മഹത്വത്തിന്‍െറ രാജാവു പ്രവേശിക്കട്ടെ!
10. ആരാണ്‌ ഈ മഹത്വത്തിന്‍െറ രാജാവ്‌? സൈന്യങ്ങളുടെ കര്‍ത്താവു തന്നെ; അവിടുന്നാണു മഹത്വത്തിന്‍െറ രാജാവ്‌.