Index

സങ്കീര്‍ത്തനങ്ങള്‍ - Chapter 58

1. ശക്‌തരേ, നിങ്ങളുടെ വിധിനീതിനിഷ്‌ഠമാണോ? പരമാര്‍ഥതയോടെയാണോനിങ്ങള്‍ മനുഷ്യമക്കളെ വിധിക്കുന്നത്‌?
2. നിങ്ങള്‍ ഹൃദയത്തില്‍ തിന്‍മ നിരൂപിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ അക്രമങ്ങള്‍അഴിച്ചുവിടുന്നു.
3. ഉരുവായപ്പോള്‍ മുതല്‍ ദുഷ്‌ടര്‍വഴിപിഴച്ചിരിക്കുന്നു, ജനനംമുതലേ നുണ പറഞ്ഞ്‌അവര്‍ അപഥത്തില്‍ സഞ്ചരിക്കുന്നു.
4. അവര്‍ക്കു സര്‍പ്പത്തിന്‍േറ തുപോലെയുള്ള വിഷമുണ്ട്‌; ചെവിയടഞ്ഞഅണലിയെപ്പോലെബധിരരാണ്‌ അവര്‍.
5. പാമ്പാട്ടിയുടെയോ മാന്ത്രികന്‍െറ യോസ്വരം അതു കേള്‍ക്കുന്നില്ല.
6. ദൈവമേ, അവരുടെ പല്ലു തകര്‍ക്കണമേ! കര്‍ത്താവേ,യുവസിംഹങ്ങളുടെദംഷ്‌ട്രങ്ങള്‍ പിഴുതെറിയണമേ!
7. ഒഴുകിമറിയുന്ന ജലംപോലെഅവര്‍ അപ്രത്യക്‌ഷരാകട്ടെ! പുല്ലുപോലെ അവര്‍ചവിട്ടിമെതിക്കപ്പെടുകയുംമാഞ്ഞുപോവുകയും ചെയ്യട്ടെ.
8. ഇഴഞ്ഞുപോകുമ്പോള്‍ അലിഞ്ഞുതീരുന്ന ഒച്ചുപോലെയാകട്ടെ അവര്‍; അവര്‍ സൂര്യപ്രകാശം കാണാന്‍ഇടവരാത്ത ചാപിള്ളപോലെയാകട്ടെ!
9. നിങ്ങളുടെ കലത്തിനുചൂടേല്‍ക്കുന്നതിനു മുന്‍പുതന്നെ ചുള്ളിവിറകുകള്‍, പച്ചയും എരിയുന്നതും ഒന്നുപോലെ,അവിടുന്നു പറത്തിക്കളയും.
10. പ്രതികാരം കണ്ടു നീതിമാന്‍ സന്തോഷിക്കും; ദുഷ്‌ടരുടെ രക്‌തത്തില്‍ അവന്‍ കാലുകഴുകും.
11. നിശ്‌ചയമായും നീതിമാനു പ്രതിഫലമുണ്ട്‌; തീര്‍ച്ചയായും ഭൂമിയില്‍ന്യായംവിധിക്കുന്ന ഒരു ദൈവമുണ്ട്‌ എന്നു മനുഷ്യര്‍ പറയും.
1. ശക്‌തരേ, നിങ്ങളുടെ വിധിനീതിനിഷ്‌ഠമാണോ? പരമാര്‍ഥതയോടെയാണോനിങ്ങള്‍ മനുഷ്യമക്കളെ വിധിക്കുന്നത്‌?
2. നിങ്ങള്‍ ഹൃദയത്തില്‍ തിന്‍മ നിരൂപിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ അക്രമങ്ങള്‍അഴിച്ചുവിടുന്നു.
3. ഉരുവായപ്പോള്‍ മുതല്‍ ദുഷ്‌ടര്‍വഴിപിഴച്ചിരിക്കുന്നു, ജനനംമുതലേ നുണ പറഞ്ഞ്‌അവര്‍ അപഥത്തില്‍ സഞ്ചരിക്കുന്നു.
4. അവര്‍ക്കു സര്‍പ്പത്തിന്‍േറ തുപോലെയുള്ള വിഷമുണ്ട്‌; ചെവിയടഞ്ഞഅണലിയെപ്പോലെബധിരരാണ്‌ അവര്‍.
5. പാമ്പാട്ടിയുടെയോ മാന്ത്രികന്‍െറ യോസ്വരം അതു കേള്‍ക്കുന്നില്ല.
6. ദൈവമേ, അവരുടെ പല്ലു തകര്‍ക്കണമേ! കര്‍ത്താവേ,യുവസിംഹങ്ങളുടെദംഷ്‌ട്രങ്ങള്‍ പിഴുതെറിയണമേ!
7. ഒഴുകിമറിയുന്ന ജലംപോലെഅവര്‍ അപ്രത്യക്‌ഷരാകട്ടെ! പുല്ലുപോലെ അവര്‍ചവിട്ടിമെതിക്കപ്പെടുകയുംമാഞ്ഞുപോവുകയും ചെയ്യട്ടെ.
8. ഇഴഞ്ഞുപോകുമ്പോള്‍ അലിഞ്ഞുതീരുന്ന ഒച്ചുപോലെയാകട്ടെ അവര്‍; അവര്‍ സൂര്യപ്രകാശം കാണാന്‍ഇടവരാത്ത ചാപിള്ളപോലെയാകട്ടെ!
9. നിങ്ങളുടെ കലത്തിനുചൂടേല്‍ക്കുന്നതിനു മുന്‍പുതന്നെ ചുള്ളിവിറകുകള്‍, പച്ചയും എരിയുന്നതും ഒന്നുപോലെ,അവിടുന്നു പറത്തിക്കളയും.
10. പ്രതികാരം കണ്ടു നീതിമാന്‍ സന്തോഷിക്കും; ദുഷ്‌ടരുടെ രക്‌തത്തില്‍ അവന്‍ കാലുകഴുകും.
11. നിശ്‌ചയമായും നീതിമാനു പ്രതിഫലമുണ്ട്‌; തീര്‍ച്ചയായും ഭൂമിയില്‍ന്യായംവിധിക്കുന്ന ഒരു ദൈവമുണ്ട്‌ എന്നു മനുഷ്യര്‍ പറയും.